ഈ ഒരു പെൺകുട്ടിക്ക് രാത്രി സംഭവിച്ചത് അറിയണോ

തനിയെ അതും രാത്രി ഓർക്കുംതോറും ഹൃദയമിടിപ്പിനെ വേഗത കൂടി ചാർജ് ഇല്ലാത്ത ഫോണിന് നേരെ അവൾ നിസ്സഹായതയോടെ നോക്കി സമയം അറിയാൻ പോലും ഒരു വഴിയുമില്ല എന്ന തിരിച്ചറിവ് കാലുകളിൽ തളർച്ചയായി പടർന്നു അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചുകൊണ്ട് എതിർവശത്ത് കണ്ട ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.മാധവമാമയുടെ വാക്കുകളെ പൂർണ്ണമായും അവഗണിച്ച് പുറപ്പെട്ടു ഇറങ്ങിയ നിമിഷത്തെ അവൾ ശപിച്ചു മാത്രം നിശബ്ദതയിൽ ഉയർന്നു കേട്ടുകൊണ്ടിരുന്നു.

ചാറ്റൽ മഴ ചെറിയ തുള്ളികളായി ശരീരത്തിൽ പതിച്ചു. ഭയം ഹൃദയത്തിനുള്ളിൽ അതിശക്തിയോടെ പെരുമ്പറ മുഴക്കി നെറ്റിയിൽ പൊളിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ട് ചേർന്നുനിൽക്കുമ്പോൾ തൊണ്ട കുഴിയിൽ തടഞ്ഞുവെച്ച തേങ്ങൽ മിഴി കോണുകളിൽ തയ്യാറെടുത്തുണ്ടായിരുന്നു പ്രകാശത്തിൽ കണ്ടു കല്ലുകൊണ്ട് ഷർട്ട് അണിഞ്ഞും ചെറുപ്പക്കാരൻ കണ്ണുകളിൽ ചുവന്ന രാശി മനം അടിപ്പിക്കുന്ന ഗന്ധം കണ്ടിട്ടില്ലാത്തതിനാൽ തന്നെ ശ്രദ്ധിക്കുന്നത് ഒരു വീടു പോലുമില്ല.

   

എന്നുള്ള ധാരണ ഹൃദയത്തിൽ കൂടിയിരുന്ന ഭയത്തിന് ശക്തികൂട്ടി പുതിയൊരു ജോലിയുടെ വേണ്ടി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഉറക്കച്ചടവിൽ ആഹാരത്തെക്കുറിച്ചും സന്ധ്യക്ക് മുമ്പ് എത്തും എന്ന് പറഞ്ഞതുമാത്രം കേട്ടിരുന്നു സന്ധിവരെ ഉമ്മറപടിക്കൽ കാത്തിരുന്നിട്ടും കാണാതായപ്പോഴേക്കും പരിഭ്രമം തന്നെ തേടി എത്തി.

ഫോൺ പൊടുന്നനെ കരച്ചിൽ ശബ്ദം ഉയർത്തും പ്രതീക്ഷയുടെ കാതോട് ചേർത്തപ്പോൾ ഏട്ടൻറെ ബൈക്ക് ഒരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചതും ചെറിയ പൊട്ടലുണ്ടെന്നും ഹോസ്പിറ്റൽ അഡ്മിറ്റ് ആണെന്നും പറഞ്ഞപ്പോൾ ഒരു പേഴ്സ് എടുത്ത് ഇറങ്ങിയതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.