പെങ്ങൾക്ക് സ്വർണ്ണം വാങ്ങാൻ പോയപ്പോൾ സഹോദരൻ കണ്ട കാഴ്ച

ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്ത പെങ്ങളെ കൊന്നവരെ കാണാനും കൂട്ടിക്കൊണ്ടുപോകാനും ആരു വരാനാ ഒരു ഓട്ടോ കൈകാണിച്ചു നിർത്തി അയാളുടെ ബസ്റ്റാന്റിലേക്ക് വിടാൻ പറയുമ്പോഴും എങ്ങോട്ട് പോകും എന്ന ചിന്തയായിരുന്നു. ആരും അറിയാത്ത ഏതെങ്കിലും ഒരു ദിക്കിലേക്ക് പോകണം.

സ്റ്റാൻഡിൽ ചായക്കടയിൽ നിന്ന് ഒരു ചായയും ഒരു പഴംപൊരിയും കഴിച്ച് പൈസയും കൊടുത്തു നടന്നപ്പോൾ കോഴിക്കോട്ടേക്ക് പോകുന്ന ഒരു ബസ് കണ്ടു അതിലേക്ക് കയറിയിരിക്കാൻ സീറ്റ് ഉണ്ടോ എന്ന് നോക്കി കിട്ടിയ സീറ്റിൽ കയറിയിരുന്നു. മയങ്ങാൻ തുടങ്ങിയപ്പോൾ പഴയ ചിന്തകൾ മനസ്സിൽ ഓടി വന്നു എന്നെ പരിചയപ്പെടുത്തി കൂട്ടുകാരും വീട്ടുകാരും ഗൃഷി എന്ന് വിളിക്കും ചെറുപ്പത്തിലെ ഉപ്പയും പതിമൂന്നാം വയസ്സിൽ ഉമ്മയും നഷ്ടപ്പെട്ടു.

   

എനിക്ക് അനിയത്തി റസിയ ഉപ്പയും ഉമ്മയും ഇല്ലെങ്കിലും ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹം മുഴുവൻ ഞാൻ അവൾക്ക് നൽകി വളർത്തി എട്ടാം ക്ലാസിൽ പഠിക്കുന്ന പഠിക്കാൻ പുറകിലായോ പഠിപ്പിക്കാൻ ആരുമില്ലാത്ത കൊണ്ടാ.അനിയത്തിയെ പഠിപ്പിക്കണം അതിനായി ടൗണിലെ ഒരു വർക്ക് ഷോപ്പിൽ ജോലി തുടങ്ങി നല്ല രീതിയിൽ ജീവിക്കണം എന്ന് വാശി ഉള്ളതുകൊണ്ടാവും .

പണികളെല്ലാം മറ്റുള്ളവരെ പെട്ടെന്ന് മനസ്സിലാക്കാനും പഠിക്കാനും പറ്റിയത്. ഒരു വർഷം കൊണ്ട് ആശാന്റെ പ്രിയ ശിഷ്യനായി മാറി ഇതിനിടയ്ക്ക് ചെറിയ വണ്ടി കച്ചവടങ്ങളും തുടങ്ങി കച്ചവടങ്ങളിൽ നിന്ന് കിട്ടുന്ന മാറ്റിവെച്ച് ഉണ്ടായിരുന്ന ഇടിഞ്ഞുവീഴാറായ വീട് ഒന്ന് ഒതുക്കി പണിതു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.