ഒരേ നാട്ടിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടുപേരുടെ വ്യത്യസ്ത അനുഭവങ്ങളാണ് ഇത് പ്രാഞ്ചിയും സമപ്രായക്കാരും അടുത്തടുത്ത വീടുകളിലും ആയിരുന്നു താമസമെങ്കിലും പണത്തിന്റെ അന്തരം കാരണം രണ്ടുപേരും സുഹൃത്തുക്കൾ എന്നല്ല മുഖത്തോട് മുഖം പോലും നോക്കിയിരുന്നു പള്ളിയിൽ നിന്നും കുടിക്കിടപ്പായി കിട്ടിയ 3 സെൻറ് സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് പ്രാഞ്ചിയുടെ താമസം. താഴെയും മുകളിലും ആയി എട്ട് സഹോദരങ്ങൾ അപ്പനെ കൂലിപ്പണി ഒരു നേരമെങ്കിലും വയറുനിറച്ച് ആഹാരം കിട്ടിയാൽ ഭാഗ്യം അതായിരുന്നു സ്ഥിതി ഉപ്പുമാവ് കഴിക്കാൻ വേണ്ടിയാണ്.
പ്രാഞ്ചി പള്ളിക്കൂടത്തിൽ കൃത്യമായി പോയിരുന്നത് തന്നെ ശരിയും ഞാനും അടുത്തുള്ള തോട്ടിൽ പോയി കൂട്ടുകാരുമായി മീൻ പിടിച്ചുകൊണ്ടുവന്ന് പറമ്പിൽ അടുപ്പിൽ നിന്നും പിന്നെ വീടുകളുടെ പറമ്പുകളിലെ മാങ്ങ പേരക്ക ചാമ്പക്ക കൈവശ അങ്ങനെ വിശപ്പു മാറ്റാൻ എന്തും പറിച്ചു തിന്നും. തവണ തോറ്റു ജയിച്ചും പത്താം ക്ലാസ് വരെ പഠിച്ചു അവർ അധ്യാപകനായി എത്താൻ തുടങ്ങിയപ്പോൾ പഠിപ്പിച്ചു നിർത്തി ആഴ്ചയിൽ രണ്ടു ദിവസം മാത്രം ശല്യമായിരുന്ന പ്രാഞ്ചി ഒരു നിത്യ ഉപദ്രവമായി തുടങ്ങി.
നാട്ടുകാരുടെ പരാതി കൂടി വന്നപ്പോൾ പ്രാഞ്ചിയുടെ അമ്മ അവരുടെ അനുജത്തി നടത്തുന്ന തട്ടുകടയിലേക്ക് പ്രാഞ്ചിയേ നാടുകടത്തി അവനെക്കൊണ്ട് എന്ത് ജോലി വേണമെങ്കിലും ചെയ്യും ആഹാരം മാത്രം കൊടുത്താൽ മതി കൂലി കൊടുക്കേണ്ട എന്നായിരുന്നു പറഞ്ഞിരുന്നത് വലിയ സമ്പന്നൻ അല്ലെങ്കിലും ഭേദപ്പെട്ട നിലയിൽ ജീവിക്കുന്ന സംരക്ഷണം ഏറ്റെടുത്തു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.