ഭർത്താവിൻറെ കൈയും പിടിച്ച് വലതുകാൽ വച്ച് കയറിയ വീട്ടിൽ നിന്നും തിരികെ ഞാൻ വെളിയിലേക്ക് ഇറങ്ങി. അഞ്ചുവർഷത്തെ ദാമ്പത്യജീവിതത്തിന് ബാക്കിപത്രത്തിന്റെ ശേഷിപ്പായി മിഴിനീർ കണക്കിന്റെ കവിളിനെ ചുംബിച്ച താഴെക്കൊഴുകി ഇറങ്ങി ഒരുപാട് സ്നേഹിച്ചിരുന്ന ഒരു പ്രാവശ്യം കൂടി എനിക്ക് തിരിഞ്ഞുനോക്കാൻ ശേഷിയില്ലായിരുന്നു ഹൃദയം പൊട്ടി തകർന്ന വേദനയാലിന്റെ നെഞ്ചുവിരിച്ച് അപ്പോൾ ഒരിക്കൽ കൂടി മുറ്റത്തേക്ക് ദൃഷ്ടികൾ പായിച്ചു നടുവിലായി എന്നെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന അമ്മായിയമ്മയുടെ മേളിലെ കണ്ണുകൾ പതിഞ്ഞു പരിഹാസമായി നിൽക്കുന്ന അമ്മായമ്മയുടെ നോട്ടത്തെക്കാൾ ഏറെ വിഷമിപ്പിച്ചത് ക്രൂരമായ ആനന്ദത്താൽ രസിച്ചു നിൽക്കുന്ന ഭർത്താവിൻറെ മുഖമായിരുന്നു.
അഞ്ചു വർഷങ്ങൾക്ക് ഒരു ദിവസം മുമ്പേ എന്നെ പെണ്ണുകാണാൻ എത്തിയ ഭർത്താവിൻറെ മുഖം എൻറെ ഓർമ്മയിൽ തെളിഞ്ഞു വന്നു സ്ത്രീധനം ഇല്ലെങ്കിലും എനിക്ക് പെണ്ണിനെ മതിയെന്ന് തറപ്പിച്ചു അമ്മയോട് പറയുന്ന ഒരു ചെറുപ്പക്കാരൻ പെണ്ണുകാണൽ എന്ന നാടകമിനി തുടരാൻ കഴിയില്ലെന്ന് കൂടി അദ്ദേഹം അമ്മയെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹത്തിൻറെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർക്ക് ഇരുവരും വിവാഹം നിശ്ചയിക്കുമ്പോൾ അദ്ദേഹം ചോദിച്ചത്.
ഒന്നുമാത്രമായിരുന്നു മരണംവരെ നമുക്കൊന്നിച്ച് സന്തോഷവും ദുഃഖവും പരസ്പരം പങ്കുവെച്ച് ജീവിക്കാൻ കഴിയുമോ കഴിയും എന്ന ഒറ്റവാക്കിൽ ഞാൻ ഉത്തരം നൽകുമ്പോൾ ആ മിഴികളിൽ വല്ലാത്തൊരു കൗതുകം നിറഞ്ഞിരുന്നതിന്റെ ശ്രദ്ധയിൽപ്പെട്ടു. എന്റെ മോള് ഭാഗ്യവതിയാണ് ഒരേയൊരു മകൻ ചെറുക്കന് അമ്മ മാത്രമേയുള്ളൂ വരെ സ്നേഹിക്കണം എന്ന് അച്ഛൻ 101 ആവർത്തി പറഞ്ഞത് ഇന്നുവരെ ഞാൻ അക്ഷരംപ്രതി അനുസരിച്ചുള്ളൂ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.