ക്ഷേത്ര പടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ തുടങ്ങി ശാന്തമായ മനസ്സോടെ മീര മകൻ അഞ്ചു വയസ്സുകാരൻ ആരോമലിന്റെ കൈപിടിച്ച് കാറിലേക്ക് നടന്ന മുന്നേ നടന്നെത്തിയ ശരത് അവരെപ്പോഴും കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു അവരെ നമ്മൾ സേഫ് ആക്കി കഴിഞ്ഞു ഇനിയും അവളെ പോകണോ പുറകിലെ സീറ്റിൽ മകനെ ഇരുത്തി മുന്നിൽ കയറിയ മീരയോട് ശരത് ചോദിച്ചു അവരുടെ മറുപടിക്ക് കാക്കാതെ വീണ്ടും തുടർന്നു പിറന്നാളായ എന്ന് നമ്മൾ എന്തിനാണ് രണ്ടു വീടുകളിലും പോയി അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ രാത്രി മടങ്ങി വീട്ടിലെത്തുകയും വേണം നാളെ ജോലിക്കും കുഞ്ഞിന് സ്കൂളിൽ പോവാൻ ഉള്ളതല്ലേ അവൾ തിരിച്ച് ഒന്നും പറയാൻ പോയില്ല അവളുടെ വാശി അറിയാവുന്നതുകൊണ്ട് ശരത് പിന്നെ തർക്കിക്കാനും പോയില്ല അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി കാറ്റിൻറെ വേഗത കൊപ്പം ഓടിമറയുന്ന കെട്ടിടങ്ങളും വൃക്ഷങ്ങളും നോക്കിയിരിക്കെ മീരയുടെ മനസ്സും പുറകിലേക്ക് പോയി പുതിയ ഓഫീസിലേക്ക് മാറ്റി കിട്ടി വന്നിട്ട് ഒരാഴ്ച ആയിരുന്നുള്ളൂ.
അവിടുത്തെ ബസ്റ്റോപ്പിൽ വച്ചാണ് അവരെ ആദ്യം കാണും എല്ലാവരും ഭ്രാന്ത് എന്ന് മുദ്രകുത്തിയ സ്ത്രീ അവരെ ആദ്യം ആദ്യം കാണുമ്പോൾ പേടിയും വെറുപ്പും ആയിരുന്നു മുഷിഞ്ഞ സാരിയുടുത്ത് അതിനേക്കാൾ നിറംമങ്ങിയ മുണ്ട് അതിനുമുകളിൽ സിറ്റി പാറിപ്പറന്ന മുറികൾ അനുസരണയില്ലാതെ കെട്ടിവെച്ച പലനിറത്തിലുള്ള പ്ലാസ്റ്റിക് കൈകളിലും വലിയ മുത്തുമാലകൾ കഴുത്തിലും തേങ്ങ പകുതിയായ ചെരുപ്പുകളും അണിഞ്ഞ രൂപം എപ്പോഴും ഒരു ഭാണ്ഡക്കെട്ട് കൈയിൽ കാണാം പല്ലുകൾ കാട്ടി ഇടയില് ചിരിക്കും ബസ്റ്റോപ്പിൽ ആണ് താമസം എല്ലാവരുടെയും മുന്നിൽ പോയി അധികാരത്തോടെ കൈനീട്ടം കൊടുത്തില്ലെങ്കിൽ കേട്ടാലറക്കുന്ന ചീത്ത വിളിക്കും ചിലനേരങ്ങളിൽ ബസ്റ്റോപ്പിൽ തിട്ടിൽ കാലുനീട്ടി രണ്ടുകൈയും മാറി മാറി വീശി പിറുപിറുക്കും പിന്നെ പുഞ്ചിരിക്കും സ്റ്റോറി കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക.