ഫോൺ ക്യാമറ ആരാണ് വെച്ചത് എന്ന് അറിഞ്ഞ യുവതി ഞെട്ടിപ്പോയി

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെൻറർ ഇൽ നിന്നും ഇറങ്ങുമ്പോൾ സൈക്യാട്രിസ്റ്റ് രാധാകൃഷ്ണമേനോൻ വിമലയ്ക്ക് ധൈര്യം പകർന്നു വിമല ധൈര്യമായി പൊയ്ക്കോളൂ വിമലയുടെ മകൻ ഒരു പുതിയ ജന്മത്തിലേക്ക് എന്ന പോലെ ആകും ഈ സ്ഥാപനത്തിലെ പടികള് ഇറങ്ങുന്നത് ഈ സെൻററിൽ പല വിഭാഗം ചികിത്സയിലൂടെയും മാർഗങ്ങൾ ആണ് ദിക്ക് തെറ്റിയ പുതുതലമുറയെ നേർവഴിയിൽ എത്തിക്കുന്നത് ഇവിടെ വിവിധ ഡോക്ടർമാരുടെ മനശാസ്ത്ര വിദഗ്ധരുടെയും സേവനങ്ങൾക്ക് പുറമേ യോഗ ധ്യാനം തുടങ്ങിയ കർമ്മ പദ്ധതികളും ഉണ്ട് തിരിച്ചറിവിൻറെ വെളിച്ചത്തിലേക്ക് വിമലയുടെ മകൻ തീർച്ചയായും എത്തും ആ ശുഭ ദിനതിനായി കാത്തിരിക്കൂ അങ്ങനെ ഓഫീസിൽ നിന്നും സർക്കാർ സ്ഥാപനത്തിൻറെ മഞ്ഞച്ച ചുവരുകൾ.

ഉള്ള നീണ്ട ഇടനാഴിയിലൂടെ സഞ്ചരിച്ച പടിക്കെട്ടുകൾ ഇറങ്ങി വി മലപ്പുറത്തെ നിരത്തിലെത്തി ടൗണിലേക്ക് പോവാൻ തിരയുന്ന അതിനിടയിൽ അവൾ വെറുതെ പിന്തിരിഞ്ഞ് നോക്കി അപ്പുറത്തെ ലഹരി വിമോചന കേന്ദ്രം മൗനം കുറഞ്ഞു നിന്നു ചുവരുകൾക്ക് അപ്പുറത്തെ യാതൊരു അനക്കവും പുറമെ അറിയാതെ ഓട്ടോ പിടിച്ച് ഒരു പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി നിറയെ ഒഴിഞ്ഞു സീറ്റുകളുള്ള ഒരു തൃശ്ശൂർ ബസ്സിൽ ജാലകത്തിനരികെ അവളിരുന്നു ബെസ്റ്റ് തിരക്കിൽ മുങ്ങി നിന്നു ലോട്ടറി ടിക്കറ്റ് വിൽപ്പനക്കരും സഹായം വേണമെന്ന് അഭ്യർത്ഥിച്ച് കാർഡുമായി അലയുന്ന വരും ഇഞ്ചി മിഠായി മുതൽ സേഫ്റ്റിപിൻ വിൽക്കാനും ബസ്സിൽ കയറി കൊണ്ടിരുന്നു അവരുടെ തിരക്കുകൾ ഒന്നുചേർന്ന് ബസ്സുകൾ മുരൾച്ചയിൽ ക്ലീനർ മാരുടെ ഉറക്കെയുള്ള സ്ഥലം.

ധൈര്യപ്പെടുത്തി അലിഞ്ഞുചേർന്നു തൃശ്ശൂർ മൂന്ന് മണിക്കൂറിലധികം സമയം യാത്രയുണ്ട് അവൾ മനസ്സിൽ ഓർത്തു എപ്പോഴോ ബെസ്റ്റ് ചലിക്കാൻ തുടങ്ങി വഴിയോരക്കാഴ്ചകൾ പതിയെ പിന്നിട്ട സഞ്ചരിച്ചുകൊണ്ടിരുന്നു ഒപ്പം വിമലയുടെ ചിന്തകളും വിഷ്ണു ഉറങ്ങി എഴുന്നേറ്റപ്പോൾ രാവിലെ പത്തര കഴിഞ്ഞിരുന്നു എണീറ്റ് സോഫയിൽ ഇരുന്നു അങ്ങോട്ട് എത്തിനോക്കി മോൻ ഉണർന്നിട്ടുണ്ട് അവൾ അടുക്കളയിൽ നിന്നും ഒരു കപ്പ് കാപ്പിയും എടുത്തു അവൻ അരികിലേക്ക് എത്തി കാപ്പി കൈനീട്ടി വാങ്ങി അവൻ അത് അലക്ഷ്യമായി ടീ പോയിൽ വെച്ചു അവരുടെ കണ്ണുകളിൽ വല്ലാത്തൊരു വിളർച്ചയും ക്ഷീണവും തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *