വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു രണ്ടുവർഷം മുമ്പ് ഹാർട്ടിലെ ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത് ആറുമാസം കൂടുമ്പോഴായി സാധാരണ വന്ന വൈകുന്നേരം നാലുമണിക്ക് തിരിച്ചു പോവുകയുള്ളൂ. ഇന്ന് പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് എക്കോസ് ചെയ്തു അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ രണ്ട് ദിവസം കഴിഞ്ഞ് എന്നിട്ട് പറയാം എന്ന്.അച്ഛനെ ഐ സി യു അക്കിയ കാര്യം ശ്യാമേ വിളിച്ചറിയിച്ചു അത് കേട്ടപാടെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛാ അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത് ശ്യാമ ഓഫീസിൽനിന്ന് കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയൊരു സഹായം ആയിരുന്നു. മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛൻ ആണ്.
ഐ സി യു ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്ന ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് സിസ്റ്റർ ഞാനാ ഞാൻ എഴുന്നേറ്റു നിന്നു. പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിന് വാങ്ങണം പിന്നെ അവർക്ക് കഴിക്കാൻ ലേറ്റ് എന്തെങ്കിലും വാങ്ങണമെന്നും പറഞ്ഞ് സിസ്റ്റർ പോയി. അച്ഛനെക്കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും കയ്യിൽ കരുതിയിട്ടില്ല അതും പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫ്ലാസ്മായി വന്നിട്ട് എൻറെ നേർക്ക് വേണ്ടി ഞാൻ വാങ്ങിക്കാൻ മടിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു ഇത് പുതിയത് ആണ് വാങ്ങിയിട്ട് ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. എൻറെ അപ്പച്ചന് ഇടയ്ക്കിടെ കട്ടൻ കുടിക്കുന്ന ശീലുണ്ട് പഴയ ഒരു ഗ്ലാസ് ഉണ്ടായിരുന്നു അതിൽ വാങ്ങിക്കൊണ്ടുവന്നാൽ ചൂട് കുറവാണെന്ന് പറഞ്ഞ് വാങ്ങിയത് ഉപയോഗിക്കേണ്ടി വന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.