അച്ഛനോ നിങ്ങളോ അങ്ങനെ ഒരു പേര് നിങ്ങൾക്ക് ചെയ്തില്ല കാമഭ്രാന്തൻ എന്ന് വിളിക്കുന്നതാകും നല്ലത്. സ്വന്തം ഭാര്യയെ കാമം മൂത്ത് ബലാൽക്കാരമായി അനുഭവിക്കാൻ ചെന്ന് കൊലപ്പെടുത്തിയ കാമഭ്രാന്തൻ സ്വന്തം മകളുടെ രഹസ്യ ഭാഗങ്ങൾ ഒളിഞ്ഞുനോക്കി സുഖം അനുഭവിക്കുന്ന ഞരമ്പുരോഗി. മോളെ ഞാൻ വേണ്ട നിങ്ങൾ ഒന്നും ഇനി പറയേണ്ട ഞാൻ കണ്ടിടത്തോളം കേട്ടിടത്തോളം മതി എനിക്ക് നിങ്ങളെ നിങ്ങൾ വന്ന ജയിലേയ്ക്ക് തന്നെ പൊയ്ക്കോളൂ. ഭാര്യയെ പരലോകത്ത് പറഞ്ഞയച്ചതിന് സമൂഹം തന്ന ബഹുമതി ഏറ്റുവാങ്ങി തന്നതല്ലേ ഇപ്പോൾ നിങ്ങൾക്ക് അവിടെയാണ് പറ്റിയ സ്ഥലം അല്ലെങ്കിൽ സ്വന്തം അച്ഛൻ നശിപ്പിച്ച മകളായി ജീവിക്കേണ്ടിവരും ഞാൻ.അവളുടെ വാക്കുകൾക്ക് മൂർച്ച കൂടി ഇതെല്ലാം കണ്ണിമാവട്ടാതെ കേട്ടുനിൽക്കാൻ പ്രഭാകരനെ കഴിഞ്ഞുള്ളൂ.
പെയിന്റിസ്റ്റ് നിൽക്കുന്ന വീടിൻറെ മുൻവശത്തെ വാതിൽ കൊട്ടിയടച്ച് അഞ്ജന അകത്തേക്ക് പോയി കയ്യിൽ പിടിച്ച തുണിസഞ്ചിയുമായി പ്രഭാകരൻ കണ്ണുകൾ തുടച്ച് ആ വീടിൻറെ പടികൾ ഇറങ്ങി നടന്നു. സ്വന്തം ഭാര്യയെ കൊന്നതിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചവൻ ഒരു ബിൽഡിംഗ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു അങ്ങനെയിരിക്കയാണ് ഒരു സുപ്രഭാതത്തിൽ ഭാര്യയെ കൊന്നത് നാടുമുഴുവൻ പാട്ട് ആക്കുന്നത്. അന്ന് 12 വയസ്സുകാരി അഞ്ജന എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പകച്ചു നിൽക്കുന്നിടത്ത് നിന്നാണ് അച്ഛനെ പോലീസ് കൊണ്ടുപോകുന്നത്. പ്രഭാകരനെ ബന്ധുക്കളെ ആരുമില്ല ചെറുപ്പത്തിൽ എവിടെ നിന്നു വന്ന കൂടിയതാണ്.
ഈ നാട്ടിൽ പഠിക്കാനുള്ള കഴിവും നല്ല വ്യക്തിത്വവും പ്രഭാകരനെ നല്ലവനായി നാട്ടുകാരുടെ മനസ്സിൽ ഇടം പിടിച്ചു കുടുംബങ്ങളിലെ കുട്ടികളെ സ്പോൺസർ പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഉണ്ട് നാട്ടിൽ അവരുടെ സഹായം കൊണ്ടാണ് പ്രഭാകരൻ പഠിച്ചതും വളർന്നതും ആ സംഘടനയിലെ മുതിർന്ന വ്യക്തി രവിച്ചേട്ടൻ ആണ് പ്രഭാകരന്റെ കാര്യങ്ങൾ കൂടുതലായി നോക്കിയിരുന്നത്.മക്കളില്ല പ്രവാചകന്റെ സ്വഭാവം പെരുമാറ്റവും രവിച്ചേട്ടനെ പ്രഭാകര കൂടുതൽ അടുപ്പിച്ചു സ്വന്തം കാലിൽ നിൽക്കാനായി രവിച്ചേട്ടൻ പ്രഭാകരനുവേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തി പ്രവാചകനെ പോലെ അച്ഛനും അമ്മയുമില്ലാത്ത ഒരു അതാകുമ്പോൾ ആ ജീവിതം രണ്ടുപേരും അനുഭവിച്ചറിഞ്ഞതാണ് ഏറ്റകുറച്ചിലുകൽ അവർക്കിടയിൽ ഉണ്ടാവില്ല. അതിനപ്പുറം പ്രഭാകരനെ എതിർത്ത് പറയാനോ അഭിപ്രായം പറയാനോ കഴിയില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.