40 വർഷത്തെ പ്രവാസി ജീവിതത്തിന് ഒടുവിൽ വീട്ടിൽ വരാനിരുന്ന ആൾക്ക് സംഭവിച്ചത്

ഏറെ വൈകി സുലൈമാൻ ഉറങ്ങാൻ കഴിഞ്ഞില്ല അല്ലേ തന്നെ ഈ രാത്രി ശ്രമിച്ചാലും ഉറങ്ങാൻ കഴിയുമായിരുന്നില്ല. ലേബർ ക്യാമ്പിന്റെ പുറത്തിറങ്ങി ഒഴിഞ്ഞ പെയിൻറ് കമിഴ്ത്തി അതിലിരിക്കുമ്പോൾ നാളെ നാട്ടിൽ പോകുന്നതിനെക്കുറിച്ചുള്ള ചിന്ത അല്ലായിരുന്നു സുലൈമാന്റെ മനസ്സിൽ. നേരമറിച്ച് ഇനി എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നുള്ള ചിന്തയായിരുന്നു പുറത്തെ ചെറിയ പൊടിക്കാറ്റിനെ വകവയ്ക്കാതെ സുലൈമാൻ ദൂരേക്ക് നോക്കിയിരിക്കുമ്പോൾ ഈ 40 വർഷ പ്രവാസ ജീവിതത്തിൽ വെറുതെ ആലോചിച്ചു നോക്കി ഇല്ല തനിക്കായി ഒന്നും നേടിയിട്ടില്ല ജീവിതം.

എല്ലാം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ആയിരുന്നു. ആദ്യം ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി പിന്നെ കൂടപ്പിറപ്പുകൾക്ക് വേണ്ടി അവരുടെ പഠിത്തം കല്യാണം കഴിഞ്ഞ് തനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ മറ്റു പലരുടെയും സന്തോഷത്തിനുവേണ്ടി പല ഇഷ്ടങ്ങളും മാറ്റിവയ്ക്കേണ്ടി വരുന്നു. ഒരുപാട് ജീവിതങ്ങൾ കൺമുന്നിലൂടെ കടന്നുപോയിട്ടുണ്ട് ചിലരുടെ വീഴ്ചകളും വളർച്ചകളും നേരിട്ട് കണ്ടിട്ടുണ്ട് പക്ഷേ തൻ്റെ ജീവിതം മാത്രം എങ്ങും എത്താതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഉമ്മയും വാപ്പയും നാലും മക്കളും അടങ്ങുന്ന ദാരിദ്ര്യം വിട്ടുമാറാത്ത ചെറിയൊരു വീടായിരുന്നു.

സുലൈമാന്റെ ഉമ്മയുടെ സഹോദരൻ മജീദ് ഗൾഫിൽ ആയിരുന്നു ജോലി അദ്ദേഹം വരുമ്പോൾ കൊണ്ടുവരുന്ന അത്തറിൻ്റെ മണമാണ് സുലൈമാനെ ആറ്റിങ്ങൽ പോകാനുള്ള ആഗ്രഹമുണ്ടാക്കിയത്. വീട്ടിൽ വരുമ്പോൾ തരുന്ന പേനയുടെയും പെൻസിൽ ഗൾഫിന്റെ മണം പോകാതിരിക്കാൻ മാമ തന്നെ കൊടുക്കുന്ന അത്തർ മനപ്പിക്കുമ്പോൾ സുലൈമാന്റെ ആഗ്രഹം കൂടി വന്നു. മാമ എന്നെയും കൊണ്ടുവാ ഗൾഫിലേക്ക് ഇലാസ്റ്റിക് താഴേക്ക് പോകുന്ന നിക്കർ വലിച്ചു കേറ്റിക്കൊണ്ട് സുലൈമാൻ മാമനോട് ചോദിച്ചു.സ്റ്റോറി അറിയാൻ വീഡിയോ കാണുക.