തിരക്ക് പിടിച്ച നഗര ജീവിതത്തിൽ ജോയ്ക്ക് ഒരുപാട് സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല ഓഫീസിലുള്ള ഗൗരക്കാരായ സഹപ്രവർത്തകർ എടുക്കൊന്ന് പരസ്പരം ചിരിച്ചു കാണിക്കുന്നു ഒഴിച്ചാൽ ആ നഗരത്തിൽ ആരിലും പുഞ്ചിരി ജോയ് കണ്ടിട്ടില്ല. ഇതൊക്കെ ഇട്ട് എറിഞ്ഞ് നാട്ടിലേക്ക് പോകാൻ പലപ്പോഴും അയാളുടെ മനസ്സ് കൊതിച്ചിരുന്നു സായാഹ്നങ്ങളിൽ ജീവിതത്തിന്റെ വിഷമങ്ങൾ മാറ്റാൻ അടുത്തുള്ള കടൽത്തീരത്ത് പോയിരിക്കുക പതിവാണ് അവിടെ ഓടിക്കളിക്കുന്ന കുട്ടികളും അവരെ ശ്വസിച്ചു അരികിൽ പിടിച്ചിരുത്തുന്ന മാതാപിതാക്കളും ഇടക്ക് ഓരോന്നിനും കൊതിച്ച് വാശിപിടിക്കുന്ന കൊച്ചു കുട്ടികളെയും കാണുമ്പോൾ ജോയിയുടെ മനസ്സും അല്പം ശാന്തമാകും. പതിവുപോലെ കടൽതീരത്തെ ഒഴിഞ്ഞ കോൺക്രീറ്റ് ബെൻസിൽ ഇരിക്കുമ്പോഴാണ് ജാനകിയെ ആദ്യമായി ജോലി കാണുന്നത് കടൽതീരത്തെ ഒഴിഞ്ഞു പോളിയോ ബാധിച്ച ശോഷിച്ച സ്ത്രീയിൽ ഒപ്പം ചെറിയ പേപ്പർ കഷണത്തിൽ പൊതിഞ്ഞു വെക്കുകയാണ്.
സ്ത്രീയും ചിരിക്കുന്നുണ്ട് കയ്യിൽ കുറെ കപ്പലണ്ടി പൊതിയും പിടിച്ചവൾ കടൽ തീരത്ത് നിൽക്കുന്നവരുടെ ഇടയിലൂടെ നടന്നു ഓരോരുത്തരുടെയും മുന്നിൽ ചെന്നവൾ കയ്യിലിരിക്കുന്ന അവരുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് അൽപനേരം നിൽക്കും ചിലർ മറ്റുള്ളവരുടെ സംസാരിക്കുകയും ചെയ്യും. മൊബൈലിൽ നോക്കി ഇടുകയും ചെയ്യും എന്നാലും അവളുടെ മുഖത്തെ ചിരി മായാതെ തന്നെ നിൽക്കും എല്ലാവർക്കും കൂടി നടന്നു നീങ്ങി അവൾ ജോയി ഒരു പൊതി കപ്പലണ്ടി അയാൾക്ക് നേരെ നീട്ടി ഒന്നും മിണ്ടാതെ ചിരിച്ചവൾ അയാളുടെ മുന്നിൽ തന്നെ നിന്നു. അവളുടെ മുഖത്ത് ചിരി കണ്ടപ്പോൾ ജോയ് അവിടെ കൈയിൽനിന്ന് പൊതി വാങ്ങി പത്തു രൂപ അവൾക്ക് നേരെ നീട്ടി ജോയിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.